കലാഭവൻ മണിയുടെ മ, രണത്തിനു പിന്നിലെ സത്യം വെളിപ്പെടുത്തി അന്വേഷണ ഉദ്യോഗസ്ഥൻ

കലാഭവൻ മണിയുടെ മ, രണത്തിനു പിന്നിലെ സത്യം വെളിപ്പെടുത്തി അന്വേഷണ ഉദ്യോഗസ്ഥൻ

കലാഭവൻ മണിയുടെ മരണത്തിന് പിന്നിലെ സത്യാവസ്ഥ അന്വേഷണ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. മണിയുടെ രക്തത്തിൽ മീഥൈൽ ആൽക്കഹോളിന്റെയും കീടനാശിനിയുടെയും സാന്നിധ്യം കണ്ടെത്തിയതാണ് മരണത്തെ ദുരൂഹവും വിവാദവുമാക്കിയത്. പോലീസിനെ ഏറെ കുഴക്കിയ ആ ചോദ്യത്തിനുള്ള ഉത്തരവും അന്വേഷണ രീതികളും കണ്ടെത്തി കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയ സംഘത്തിലുണ്ടായിരുന്ന പി.എൻ. ഉണ്ണിരാജൻ ഐപിഎസ് വെളിപ്പെടുത്തി. സഫാരി ചാനലിന് നൽകിയ അഭിമുഖത്തിലാണ് പി.എൻ. ഉണ്ണിരാജന്റെ തുറന്നു പറച്ചിൽ. ഇൻവെസ്റ്റിഗേഷന്റെ ഭാഗമായി മണിയുടെ പാഡി പല തവണ പരിശോധിച്ചിരുന്നു. അതിന്റെ പരിസരത്ത് കാണപ്പെട്ടിരുന്ന എല്ലാ…

വിനായകന് കിട്ടുന്ന പ്രിവ്ലേജ് അത് ദളിതന്റെയല്ല സഖാവിന്റെയാണ്; പിണറായി തമ്പുരാന്റെ നവോത്ഥാനം പൊടിപൊടിക്കുന്നു

വിനായകന് കിട്ടുന്ന പ്രിവ്ലേജ് അത് ദളിതന്റെയല്ല സഖാവിന്റെയാണ്; പിണറായി തമ്പുരാന്റെ നവോത്ഥാനം പൊടിപൊടിക്കുന്നു

രാഹുൽ മാംങ്കുട്ടത്തിൽ തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ച കുറിപ്പ് ഇങ്ങിനെയാണ്‌ ‘അവന്റെ ജാതിയല്ലേ പ്രശ്നം’ എന്ന് ചോദിച്ച് വിനായകന്റെ പ്രവർത്തിയെ ന്യായീകരിക്കാനിറങ്ങിയ ആസ്ഥാന ന്യായീകരണ തിലകങ്ങൾ അടിയന്തരമായി പുറത്തിറങ്ങണം… എവിടെ നിങ്ങളുടെ പുരോഗമനവാദം? എവിടെ നിങ്ങളുടെ സ്വത്വ രാഷ്ട്രിയ ബോധം? നോക്കു പുരോഗമന മേലങ്കിയണിഞ്ഞ നിങ്ങളുടെ സർക്കാരിന്റെ ജാതി ബോധം… ഞാൻ വിനായകന്റെ വിഷയത്തിൽ പറഞ്ഞ നിലപാട് എത്ര വ്യക്തമായാണ് സർക്കാർ സാധൂകരിച്ചിരിക്കുന്നത്. വിനായകന് കിട്ടുന്ന പ്രിവ്ലേജ് അത് ദളിതന്റെയല്ല സഖാവിന്റെയാണ്. എന്നാൽ പോലും ദളിതനായതുകൊണ്ടു, സഖാവ്…

വിവാഹിതയായ ബംഗാളി യുവതിയെയും മലയാളി യുവാവിനേയും ഫ്ലാറ്റിനുള്ളിൽ മ, രിച്ചനിലയിൽ കണ്ടെത്തി

വിവാഹിതയായ ബംഗാളി യുവതിയെയും മലയാളി യുവാവിനേയും ഫ്ലാറ്റിനുള്ളിൽ മ, രിച്ചനിലയിൽ കണ്ടെത്തി

അപ്പാർട്ട്‌മെന്റിനുള്ളിൽ മലയാളി യുവാവിനെയും ബംഗാളി യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി സ്വദേശി അബിൽ എബ്രഹാം (29), കൊൽക്കത്ത സ്വദേശി സൗമിനി ദാസ് (20) എന്നിവരെയാണ് കോത്തന്നൂർ ദൊഡ്ഡഗുബിയിലെ അപ്പാർട്ടുമെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. സൗമിനി സംഭവസ്ഥലത്തും അബിൽ ആശുപത്രിയിലുമാണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് ഇരുവരും ഇവിടെ ഒരുമിച്ച് താമസം തുടങ്ങിയത്. വിവാഹിതയായ സൗമിനി മാറത്തഹള്ളിയിലെ സ്വകാര്യ നഴ്‌സിംഗ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്. നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ഏജൻസി ഉടമയായ അബിൽ…

കുടുംബവഴക്ക് മൂലം തീ കൊളുത്തി ചികിത്സയിലായിരുന്ന തൃശൂർ ചേലക്കര സ്വദേശിയായ യുവതിക്ക് ദാരുണാന്ത്യം

കുടുംബവഴക്ക് മൂലം തീ കൊളുത്തി ചികിത്സയിലായിരുന്ന തൃശൂർ ചേലക്കര സ്വദേശിയായ യുവതിക്ക് ദാരുണാന്ത്യം

തൃശൂർ ചേലക്കരയിൽ തീകൊളുത്തി അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചേലക്കര ചീരങ്ങോണം പൂച്ചേങ്ങിൽ ഉമ്മറിന്റെ ഭാര്യ റഫീനയാണ് മരിച്ചത്. വെള്ളിയാഴ്‌ച രാത്രി 13.30ഓടെ ഇവർ വീട്ടിൽ നിന്ന് ഇറങ്ങി മണ്ണ് ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. അയൽവാസികളും ബന്ധുക്കളും ചേർന്ന് വെള്ളം ഒഴിച്ച് തീ അണച്ച് ചേലക്കര സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. ഭർത്താവ് ഉമർ ഗൾഫിലാണ്. ഇവർക്ക്…

ഒമാനിൽ സംഭവിച്ച വാഹനാപകടത്തിൽ പാലക്കാട്‌ സ്വദേശിക്ക് ദാരുണാന്ത്യം

ഒമാനിൽ സംഭവിച്ച വാഹനാപകടത്തിൽ പാലക്കാട്‌ സ്വദേശിക്ക് ദാരുണാന്ത്യം

ഒമാനിലെ ഇബ്രിയിലുണ്ടായ വാഹനാപകടത്തിൽ പാലക്കാട് ആലത്തൂർ സ്വദേശി ചെന്നൈ കോയമ്പാട് വാസുവിന്റെ മകൻ ദിനേശ് (45) മരിച്ചു. ബുധനാഴ്ച രാത്രി 7.30ന് ഇബ്രി സജയ്ക്ക് എതിർവശത്തെ റോഡിൽ വെച്ചുണ്ടായ അപകടത്തെ തുടർന്നായിരുന്നു മരണം. അമ്മ: ദേവയാനി. ഭാര്യ: സുമി. തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് രാത്രി കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ചികിത്സയ്ക്കായി നാട്ടിലെത്തിയ മലയാളി നഴ്സ് അന്തരിച്ചു; ഭര്‍ത്താവിന് പിന്നാലെ ഷൈനിയും യാത്രയായി

ചികിത്സയ്ക്കായി നാട്ടിലെത്തിയ മലയാളി നഴ്സ് അന്തരിച്ചു; ഭര്‍ത്താവിന് പിന്നാലെ ഷൈനിയും യാത്രയായി

ചികിത്സയ്ക്കായി ഒരു വർഷം മുമ്പ് നാട്ടിലെത്തിയ യുകെയിലെ മലയാളി നഴ്‌സ് അന്തരിച്ചു. കെന്റിന് സമീപം ബ്രോംലിയിൽ താമസിച്ചിരുന്ന ഷൈനി ജെയിംസ് (53) ആണ് മരിച്ചത്. ഇരുപത് വർഷം മുമ്പാണ് ഷൈനിയുടെ കുടുംബം യുകെയിലെത്തിയത്. അപ്രതീക്ഷിതമായി രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേക്ക് വന്നിരുന്നു. കോട്ടയം മേമ്മുറി വടക്കേകണ്ടംകരിയിൽ (മൂലേപറമ്പിൽ) കുടുംബാംഗമാണ്. ഭർത്താവ് അനിൽ ചെറിയാൻ പുത്തൻപറമ്പിൽ നേരത്തെ യുകെയിൽ വച്ച് നിര്യാതനായിരുന്നു. അതിന് ശേഷം രണ്ട് കുട്ടികളുമായി താമസിക്കുന്നതിനിടെയാണ് ഷൈനിക്ക് നാഡീസംബന്ധമായ അസുഖം പിടിപെട്ട് തുടർ…

സുരേഷ് ഗോപിയെ ബി ജെ പി നേതൃത്വം ഇടപെട്ട് നിലയ്ക്ക് നിർത്തണം; ബിജെപി നേതാവ് സ്മൃതി ഇറാനി പറഞ്ഞതെന്താണ് എന്ന് കേള്‍ക്കുന്നത് നന്നായിരിക്കും

സുരേഷ് ഗോപിയെ ബി ജെ പി നേതൃത്വം ഇടപെട്ട് നിലയ്ക്ക് നിർത്തണം; ബിജെപി നേതാവ് സ്മൃതി ഇറാനി പറഞ്ഞതെന്താണ് എന്ന് കേള്‍ക്കുന്നത് നന്നായിരിക്കും

സുരേഷ് ഗോപിയെ ബി ജെ പി നേതൃത്വം ഇടപെട്ട് നിലയ്ക്ക് നിർത്തണം. സുരേഷ് ഗോപി എന്ന രാഷ്ട്രീയക്കാരനോട് ഷിദ അവരുടെ ജോലിയുടെ ഭാഗമായി ഒന്ന് രണ്ട് ചോദ്യങ്ങള്‍ ചോദിച്ചു. അയാള് അവരുടെ ശരീരത്തില്‍ കയ്യെടുത്ത് വെച്ച് ഷിദയെ ചെറുതാക്കാനും അപമാനിക്കാനും മുതിര്‍ന്നു. അതിന് ശേഷം അയാളുടെ പാര്‍ട്ടിയുടെ അണികള്‍ ഷിദയുടെ ഫോട്ടോകളെടുത്തും അല്ലാതെയും അവരെ ആവോളം അപമാനിക്കുന്നു, ഇപ്പോഴും അത് തുടരുന്നു. അന്ന് അയാളാ കൈയെടുത്ത് ഷിദയുടെ ചുമലില്‍ വെച്ചില്ലായിരുന്നെങ്കില്‍, ചോദിച്ച ചോദ്യത്തിന് ഉത്തരം നല്‍കിയോ നല്‍കാതെയോ…

മന്ത്രി ആർ ബിന്ദുവിന് കണ്ണട വാങ്ങാൻ 30,500 രൂപ അനുവദിച്ച് സർക്കാർ; ഉത്തരവ് പുറത്ത്

മന്ത്രി ആർ ബിന്ദുവിന് കണ്ണട വാങ്ങാൻ 30,500 രൂപ അനുവദിച്ച് സർക്കാർ; ഉത്തരവ് പുറത്ത്

മന്ത്രിക്ക് കണ്ണട വാങ്ങാൻ പൊതുഖജനാവിൽ നിന്ന് 30,500 രൂപ ചെലവഴിച്ചു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ആർ ബിന്ദുവിന് 30,500 രൂപ നൽകി. മന്ത്രിയുടെ ആവശ്യപ്രകാരം തലസ്ഥാനത്തെ കണ്ണട കടയിൽ നിന്ന് വാങ്ങിയ കണ്ണടയുടെ വില 30,500 രൂപയാണെന്ന് അറിയിച്ചാണ് ഉത്തരവ്.   മൂന്നാം തീയതിയാണ് മന്ത്രിക്ക് തുക അനുവദിച്ച് കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. ‘ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു 28.04.2023-ൽ തിരുവനന്തപുരം ലെൻസ് ആൻഡ് ഫ്രെയിംസിൽ നിന്ന് കണ്ണട വാങ്ങിയതിന് ചെലവാക്കിയ…

9.39 കോടിയുടെ പ്രദർശനം തലസ്ഥാന നഗരിയിൽ നടത്തുന്നത് കൊണ്ടു ഇവിടുത്തെ പാവപ്പെട്ട നെല്ല് കർഷകരുടെ പ്രാരാബ്ദം തീരുമോ? കടം കൊണ്ട് ആടി ഉലഞ്ഞു അടിത്തട്ട് വരെ തകർന്നു തരിപ്പണമായ കപ്പലിന്റെ കേപ്റ്റൻ

9.39 കോടിയുടെ പ്രദർശനം തലസ്ഥാന നഗരിയിൽ നടത്തുന്നത് കൊണ്ടു ഇവിടുത്തെ പാവപ്പെട്ട നെല്ല് കർഷകരുടെ പ്രാരാബ്ദം തീരുമോ? കടം കൊണ്ട് ആടി ഉലഞ്ഞു അടിത്തട്ട് വരെ തകർന്നു തരിപ്പണമായ കപ്പലിന്റെ കേപ്റ്റൻ

മർദ്ദിതർക്കും ചൂഷിതർക്കും തൊഴിലാളി വർഗ്ഗത്തിനും വേണ്ടി അഹോരാത്രം പോരാടുന്നുവെന്നത് വെറും മിത്താക്കി മാറ്റിയ പാർട്ടി അധികാരത്തിൽ കയറിയത് പിണറായി സർക്കാരിന്റെ രാജകീയ പട്ടാഭിഷേകത്തെ കുറിച്ച് ഇന്ത്യയിലെ മാധ്യമങ്ങളിൽ എമ്പാടും മുൻപേജിൽ പ്രത്യക്ഷപ്പെട്ടത് പത്തു കോടി രൂപ ചിലവിട്ടാണ്. മുണ്ട് മുറുക്കി ഉടുത്തു ചിലവ് ചുരുക്കണം എന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് കൊണ്ട് അധികാരത്തിൽ കയറിയ മന്നനും പരിവാരങ്ങളും ആദ്യമേ പരസ്യ ഇനത്തിൽ പൊടിച്ചത് കോടികൾ ആയിരുന്നു.!!   പൊതുജനത്തിന്റെ ചോരയും നീരും വലിച്ചെടുത്ത് തുടങ്ങിയ കാട്ടിലെ തടി…